അവിടെ ഒരു കൊട്ടാരം സന്ദർശിക്കാനിടയായി. പിറ്റേന്ന് അവിടത്തെ ഒരു പ്രധാന ദിനപത്രത്തിലെ ഹെഡിങ് എന്നെ അമ്പരപ്പിച്ചു.
ഒരഭിമുഖത്തിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണനോട്
തൊട്ടുകൂടായ്മയെക്കുറിച്ചു ചോദിച്ചു.
അതിനദ്ദേഹം പറഞ്ഞത്, അങ്ങനെ അവഹേളനം നേരിട്ട സംഭവങ്ങൾ ധാരാളമുണ്ട്.
രാജ്യത്തിനകത്തും പുറത്തും അതുണ്ടായിട്ടുണ്ട്.
ഫ്രാൻസ് സന്ദർശനവുമായി ബന്ധപ്പെട്ട ഒരു സംഭവം അദ്ദേഹം വിവരിച്ചു.
''അവിടെ ഒരു കൊട്ടാരം സന്ദർശിക്കാനിടയായി.
പിറ്റേന്ന് അവിടത്തെ ഒരു പ്രധാന ദിനപത്രത്തിലെ ഹെഡിങ് എന്നെ അമ്പരപ്പിച്ചു.
അൺടച്ചബിൾ ഇൻ ദി പാലസ് എന്നായിരുന്നു ഹെഡ്ലൈൻ''
ഞാനെന്നും മനുഷ്യനായാണ് ജീവിച്ചത്.
എല്ലാ അർത്ഥത്തിലും സാർവദേശീയ കാഴ്ചപ്പാടോടെ ജീവിച്ച
കെ ആർ നാരായണന്റെ ജന്മശതാബ്ദി ദിനത്തിൽ
എല്ലാ അർത്ഥത്തിലും നമുക്ക് അഭിമാനമായ
നമുക്ക് പ്രചോദനമായ
ജീവിതത്തെക്കുറിച്ച്...
സ്പെഷ്യൽ ന്യൂസ്
ചില ജീവിതങ്ങളിങ്ങനെയാണ്

സുഡാനിലേക്കുള്ള അനധികൃത സൈനിക കൈമാറ്റ കേസ് ;അബുദാബി കോടതി വാദം കേൾക്കുന്നത് മാറ്റിവെച്ചു
ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളെ അപലപിക്കുന്ന ഏഴ് രാജ്യങ്ങൾക്കൊപ്പം യുഎഇയും
അനധികൃത പണമിടപാടിൽ ഒരാൾ പിടിയിൽ ; മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്
ദുബായ് സൗത്ത് മേഖല വർക്ക്ഷോപ്പ് തീപിടുത്തം; ആർക്കും പരിക്കില്ല
