ഒരു ചരിത്ര നോവലിൽ വസ്തുതകൾക്കും ഭാവനയ്ക്കും ഇടമുണ്ട്. പരാജിതരുടെ വിശുദ്ധഗ്രന്ഥത്തിൽ വെള്ളിയോടൻ രചനാപരമായ കൗശലത്തോടൊപ്പം ചരിത്രപരമായ ബോധനത്തിലും ഏർപ്പെടുന്നു.
ഷാർജയിലെ ജോലിസ്ഥലത്തു വച്ചു കണ്ടുമുട്ടി
പ്രണയിച്ചു വിവാഹം കഴിച്ച
ഇന്ത്യയിൽ ജീവിക്കാനാഗ്രഹിച്ച
പാകിസ്ഥാനിൽ ജനിച്ച ഷാസിയയുടെയും
കാശ്മീരിൽ ജനിച്ച ഫർഹാൻ മാലിക്കിന്റെയും കഥ.
''ഒരു ചരിത്ര നോവലിൽ വസ്തുതകൾക്കും ഭാവനയ്ക്കും ഇടമുണ്ട്.
പരാജിതരുടെ വിശുദ്ധഗ്രന്ഥത്തിൽ വെള്ളിയോടൻ
രചനാപരമായ കൗശലത്തോടൊപ്പം
ചരിത്രപരമായ ബോധനത്തിലും ഏർപ്പെടുന്നു.
ഈ നോവൽ ചരിത്രത്തിൽ നിന്നും വർത്തമാനത്തിലേക്കും
ഭാവിയിലേക്കും വളരുന്ന രചനയാണ്." എന്ന് പുസ്തകതത്തിന്റെ അവതാരികയിൽ പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ ഡോ. പി.കെ. പോക്കർ.
ബുക്ക് റിവ്യൂ
പരാജിതരുടെ വിശുദ്ധഗ്രന്ഥം - വെള്ളിയോടൻ

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫീസ് ഘടന അവലോകനം ; അംഗീകാരം നൽകി യുഎഇ
പെട്രോൾ സ്റ്റേഷൻ ജീവനക്കാരനെ മർദ്ദിച്ച സംഭവം; രണ്ട് പേരെ അൽ ഐൻ മിസ്ഡമീനർ കോടതി കുറ്റക്കാരായി കണ്ടെത്തി
റോബോടാക്സി യാത്ര 4 മില്യൺ കിലോമീറ്റർ പിന്നിട്ടു; ദുബായിൽ സ്വയം-നിയന്ത്രിത ഗതാഗത സംവിധാനം പുരോഗമിക്കുന്നു
റഷ്യയും ഉക്രെയ്നും തമ്മിലുള്ള 206 തടവുകാരുടെ കൈമാറ്റത്തിന് മധ്യസ്ഥത വഹിച്ച് യുഎഇ
